Thursday, May 14, 2015

സരിതേച്ചീടെ ക്ലിപ്പും സണ്ണിലിയോണിന്റെ കിടപ്പും


സണ്ണി ലിയോണ്‍ ഏറ്റവും അധികം ആരാധകരുള്ള താരമായത്രേ!! എന്തോരമായാലും സരിതേച്ച്യീടെ അത്രയും വല്യ താരമൊന്നുമല്ലല്ലൊ അവര്‍ എന്നേ വാക്കേറിനു പറയാനുള്ളൂ. സണ്ണീടേ ഷേപ്പും സരിതേച്ചീടെ ഷേപ്പും തമ്മില്‍ കമ്പയര്‍ ചെയ്താല്‍ സണ്ണിക്ക് മുന്‍ തൂക്കം കിട്ടും. സില്‍ക്കിന്റെ ഡാന്‍സും ഷംനാകാസിമിന്റെ ഡാന്‍സും കമ്പയര്‍ ചെയ്യാന്‍ പറ്റില്ലാന്ന് പറയണ പോലെയാണ് സരിതേച്ചീനേം സണ്ണിലിയോണിനേയും കമ്പയര്‍ ചെയ്യണതെന്ന് പറയാന്‍ ആളുണ്ടാകും..നല്ല ഷേപ്പുള്ള മൊലകളാണ് സണ്ണിക്ക്..ഷേപ്പല്ല നമ്മള്‍ മല്ലൂസിനുസെക്സ് അപ്പീലാണ് പ്രധാനം.ആ അപ്പീലില്‍ അംഗീകാരം കിട്ടാ സരിതേച്ച്യിക്കാ...
മാറിടത്തിനു ക്രോസ് ചെയ്തുള്ള സരിതേച്ചീടേ ആ സാരിയുടുക്കലും, വടക്ക് സമീപം വരെ കാണിച്ചുള്ള നടത്തവും.. ഏഷ്യാനൈറ്റില്‍ കൊഞ്ചിയുള്ള സംസാരവും കേട്ടാല്‍ തന്നെ ആകെ ആകെ ടി.എം.ടി സ്റ്റീലാകും ഇമ്മടെ മൊതല്...നടത്തറ ശാന്തെച്ചി ക്ക് നാത്തൂനോടുള്ള പകയാ സരിതേച്ച്യോട്..സരിതേച്ച്യീടെ ക്ലിപ്പ് കണ്ടിട്ട് കണ്ണാടിയില്‍ നോക്യേതാകും കാരണം. എന്തായാലും ഈ സരിതേച്ച്യി ആളൊരു ട്രെന്റ് സെറ്ററാ.
തൊണ്ണൂറോളില്‍ സില്‍ക്കായിരുന്നു പിന്നെ ഷക്കീലേച്ച്യായിരുന്നു തരംഗം. ഇപ്പോള്‍ ദാ രണ്ടായിരത്തി പതിനാലായപ്പോള്‍ തരംഗം സരിതേച്ച്യെന്നെ. ഓരോ കാലത്തുംമിമ്മള്‍ക്ക് കണ്ടും കേട്ടും ആര്‍മാദിക്കാന്‍ ഓരോ ചരക്കോള്‍ ഉണ്ടാകും.  ഷക്കീലേച്ച്യ ആണോ സരിതേച്ച്യേ ആണൊ ഇഷ്ടംന്ന് ചോദിച്ചാല്‍ ഒരു ഡൌട്ടും ഇല്ലാണ്ടെ സരിതേച്ച്യാന്ന് ഏത് ഒറക്കത്തിലും ഞാനും ന്റെ കുഞ്ഞിച്ചെക്കനും പറയും. സരിതേച്ചിനെ സ്വ്പനം കണ്ടും വാട്സപ്പില്‍ കണ്ടും ഡൈലി ആത്മനിര്‍വ്വൃതിയടണ ആയിരക്കണക്കിനു ആരാധകരില്‍ ഒരാളെന്ന അഭിമാനവുംമെനിക്കുണ്ട്.
സില്‍ക്കും ഷക്കീലേച്ച്യും കാണിക്കാത്ത കുണ്ടിയടക്കം ഉള്ള സാധനങ്ങള്‍ സരിതേച്ചി ഇമ്മക്ക് മുമ്പില്‍ തുറന്നു കാട്ടി. അതാണ് അവരോട് ആരാധന കൂടാന്‍ ഒരു കാരണം. സില്‍ക്ക് വടകാട്ടി കൊതിപ്പിച്ചു, ഷക്കീല മൊല കാട്ടിയും, സരിതേച്ചീടെ മുലകള്‍ക്ക് വലിപ്പം കുറവാണെങ്കിലും കുണ്ടിയുടെ വലിപ്പം കണ്ടാല്‍ കണ്ണുതള്ളില്ലേ?
എന്താ അതിന്റെ ഒരു ഷേപ്പും മുഴുപ്പും!! ഹൌ...
ഈ മാതിരി മൊതലിനെ കയ്യീ കിട്ട്യാ മന്ത്രിയല്ല ആരായാലും  മൊതലാക്കാണ്ടെ വെറുതെ വിടോ. അതിനിപ്പോള്‍ അബ്ദു...ള്ളുട്യായാലും...വേ...ഗോപാലേട്ടനായാലും...കുഴീല്‍ക്ക് കാലുനീട്ടിയിരിക്കണ ആര്യ്...ന്‍ കെളവനായാലും കണക്കാന്നേ..ഇവര്‍ക്കൊപ്പം ഉള്ള ക്ലിപ്സ് ഉണ്ടെന്നും ഇല്ലെന്നുംകേള്‍ക്കുന്നു. എന്തായാലും ആര്യാ..ന്‍ ക്ലിപ്പിനോട് ഒട്ടും താല്പര്യം ഇല്ല. കൊള്ളാവുന്ന വല്ലവരുമൊത്ത് സണ്ണിലിയോണ്‍ കളിക്കണ കളി സരിതേച്ച്യി കളിച്ചാല്‍ അത് കാണാം... നടിമാര്‍ടെ കുണ്ടി കാണണ പോലെ അല്ല ഇത് കാണുമ്പോള്‍..അതിന്റെ ഒരു ത്രല്ല് വേറെയാ..

ഇമ്മടെ പഴേ തൃശ്ശൂര്‍ ഗിരിജയില്‍ മൂട്ടകടി കൊണ്ട് പീസുപടം കണ്ടിരുന്ന കാലത്ത് ഈസരിതാ വാട്സപ് സീന്‍സ് റിലീസ് ചെയ്തിരുന്നേല്‍ ആ റോഡ് മുഴുവന്‍ ബ്ലോക്കായേനേ...ഒരു മാസം കൊണ്ട് അവരു കോടീശ്വരന്മാര്‍ ആയേനെ.... എന്നും എപ്പോഴും പോലെ ഉള്ള എന്നെ ബോറടിപ്പിച്ച പടംസ് ഒക്കെ ഔട്ടായി ഇത്  സൂപ്പര്‍ ഹിറ്റായേനെ... അഭിലാഷേടേം,  രേഷ്മേടേം, സിന്ധൂന്റേം, ഷക്കീലേടേം ഒക്കെ എന്തോരം തുണ്ട് കളിച്ച തീയേറ്ററാ.. ഈ ഡീവീഡിയും വാട്സപ്പ് വരെ ഉള്ള കോപ്പും വന്നതൊടെ അതിന്റെ ഒരു സുഖം ഇല്യാണ്ടായില്ലേ? പഴയതു പൊളിക്കാതെ അതിനെ പൈതൃക സ്മാരകമായി നിലനിര്‍ത്താണ്ടെ.ആ തീയേറ്ററ് പൊളിച്ച് ഏ.സിയാക്കി. എന്തൂട്ട് ചെയ്താ ചെയ്തത്... ഇപ്ലും ഈ വാട്സപ്പില്‍ കാണണതിന്റെ എത്രയോ ഇരട്ടി സുഖമാണെന്നോ ഇമ്മടെ പഴേ ഗിരിജയില്‍ മഴേത്ത് തലേലു മുണ്ടിട്ട് പോയി പടം കാണണത്...സരിതേച്ചീടെ വാട്സപ്പ് അവിടെ കാണണത് ഓര്‍ക്കുമ്പോളേ ഇക്കിള്യാവും....

സരിതേച്ചീടെ കുണ്ടിയും മൊലയും തൊടയും സൂപ്പര്‍ ഹിറ്റായ പോലെ ഒരു ആത്മകഥ കൂടെ വന്നാലുണ്ടല്ലൊ..അത് സൂപ്പര്‍ ഹിറ്റാകും...മാത്രൂമീടെ വീരേട്ടന്റെ വീരഗാഥകള്‍ടെ ബുക്കും ആട്ജീവിതോം ഒക്കെ അച്ചടിച്ചേന്റെ പത്തിരട്ടി വില്പന നടക്കും...അതൊണ്ട് ഷക്കീലേച്ചി എഴുത്യ പോലെ വൈകാതെ തന്നെ സരിതേച്ച്യീന്റെ ലീലാവിലാസങ്ങള്‍ ഒക്കെ ചേര്‍ത്ത് മൂപ്പിച്ചങ്ങ്ട് എഴുത്യാ മത്യായിരുന്നു. ആ ആത്മകഥയ്ക്കായി കാത്തിരിക്ക്യാന്ന് അറിയാഞ്ഞിട്ടാണോ.... ഒരുപാട് ആത്മകഥകള്‍ ഇറക്കിയ ഇമ്മടെ ഡീസി മാപ്ലോട് അതൊന്ന് പുസ്തകകാക്കാന്‍ ഒരു അഭ്യര്‍ഥനയൂണ്ട്.

പീസുപടം കണ്ട് മാന്യന്മാര്‍ ഒരു ഊ... വര്‍ത്താനണ്ട്..സരിതെച്ച്യെഏറ്റെ കാര്യത്തിലും അതെന്നെ പറയും..ഞങ്ങളു വാട്സപ് കണ്ടില്ല...    ഇമ്മളു സരിതേച്ച്യേ പക്ഷെ വേറെ ഒരു ആങ്കിളിലാ കാണണത്. കുലീനയായ കുടുമ്പിനി.ഈ ഒരു റോളാ ഗിരിജാതീയേറ്ററിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോള്‍!!

Sunday, October 20, 2013

കൊതികേറ്റാന്‍ തൂണില്‍ കയറുന്ന ഷെര്‍ളിന്‍ ചോപ്ര


ഭഗവാനേ അടുത്ത ജന്മം ഷെര്‍ളിന്‍ കയറുന്ന കുതിരയാകണേ എന്നാണ് ഇന്നാള് പ്രാര്‍ഥിച്ചത്. ദാ ഇപ്പോള്‍ കുതിരയായില്ലേലും അവള്‍ കയറുന്ന ഒരു തൂണെങ്കിലും ആയാല്‍ മതിയായിരുന്നൂന്നാണ് ഇപ്പോല്‍ പ്രാര്‍ഥിക്കുന്നത്. നാളെ ഇനി വല്ല കുപ്പത്തൊട്ടിയുടെ പുറത്തും ഷെര്‍ളിനു കേറാന്‍ തോന്നാതിരിക്കട്ടെ എന്നേ പ്രാര്‍ഥിക്കാനാകൂ.
ഷെര്‍ളിന്‍ ചോപ്രാന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ഇമേജ് ഷെഡ്ഡിയിടാതെ നില്‍ക്കുകയോ കിടക്കുകയോ ചെയ്യുന്ന ഒരു പെണ്ണിന്റെ രൂപമാണ്. ഒരു കാപ്പിക്കപ്പുകൊണ്ട് കാലിന്റെടേലെ കാണാന്‍ കൊതിക്കുന്നത് കാണിക്കാതെ വച്ച് കൊതിപ്പിച്ച കൊച്ചാണ്. കൊച്ച് കാപ്പിക്കപ്പ് വച്ച് മറച്ച് മാറില്‍ മുടിയും വലിച്ചിട്ടുള്ള ആ ഫോട്ടോ..ഹോ ഓര്‍ക്കുമ്പോളേ എന്തരൊക്കെയോ എണീറ്റു നില്‍ക്കുന്നു. ആ ഫോട്ടോ കണ്ട് വെള്ളം ഒലിപ്പിച്ചിരിക്കുമ്പോളാണ് ദാ അടുത്ത ഐറ്റം വരുന്നത്. കുതിരപ്പുറത്ത് വെള്ളക്കുതിരയുടെ പുറത്ത് കൂസലില്ലാതെ കുണ്ടിയുന്തിച്ചിരിക്കുന്ന പടം.  ആഹാ ആനന്ദലബ്ദിക്കിനി എന്തു വേണം. അതു കണ്ട് കുറേ കൂടെ കടന്ന് ചിന്തിച്ചു കാലിന്റെടേല്‍ കൈയ്യും തിരുകി ഉറക്കം വരാതെ കിടന്നവരുടെ കൂട്ടത്തില്‍ കൊച്ചു പയ്യന്മാര്‍ മുതല്‍ കൊച്ചുങ്ങളെ പീഡിപ്പിക്കാനിറങ്ങുന്ന കുഴീല്‍ക്ക് കാലും നീട്ടിയിരിക്കുന്നവന്മാര്‍ വരെ ഉണ്ട്.


കുതിരയുടെ ഒരു ഭാഗ്യമേ. പുറത്തെ കുഞ്ചിരോമങ്ങളില്‍ സ്പര്‍ശിച്ചുകൊണ്ട് കാലു രണ്ടു വശത്തെക്കും ഇട്ട് ഇരിക്കുന്ന ഷെര്‍ളിന്റെ കവക്കിടയില്‍ കൊച്ചു രോമം ഉണ്ടാകുമോ ആവൊ? ആ കുതിരയുടെ കുഞ്ചിരോമങ്ങള്‍ കുത്തിക്കൊള്ളൂമ്പോള്‍ കോരിത്തരിച്ചുവോആവോ? കവച്ചിരിക്കുന്ന പെണ്ണിന്റെ സ്പര്‍ശത്താല്‍ കുതിരക്ക് വല്ല വികാരവും ഉണ്ടായോ ആവോ...ഇമ്മാതിരി നൂറൂട്ടം ചോദ്യങ്ങള്‍ ആ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ തേട്ടി വന്നു.

ഈ പെണ്ണിനിതെന്തിന്റെ കൂത്താണെന്നാണ് മൊബൈല്‍ ഫോണില്‍ ചിത്രം കണ്ട് കുശുംബ് തോന്നിയ നടത്തറ ശാന്തേച്ച്യേപോലുള്ള നടുവരയന്‍ നാടന്‍ അമ്മായിമാരുടെ ചോദ്യം.  പബ്ലിസിറ്റിയുണ്ടാക്കാനുള്ള പെടാപാടെന്ന് അസൂയാലുക്കളായ പെണ്ണുങ്ങള്‍ പലതും പറഞ്ഞ് നോക്കിയെങ്കിലും നോ പ്രയോജനം.
ദാ വരുന്നു അടുത്ത പടം... ഷെര്‍ളിന്‍ തുണിയില്ലാതെ ഒരു തൂണില്‍ കയറുന്നത്!! പോരേ പൂരം ഉള്ള കാര്യം പറയാലോ ഇത് കണ്ടതും നടത്തറ ശാന്തേച്ചി പറഞ്ഞത് തൂണീല്‍ കയറൈയാലൊന്നും ഇതിനു പരിഹാരമാകില്ല ഇവള്‍ വല്ല മുള്ളുമുരുക്കിലും കേറിയാലേ അടങ്ങൂ എന്നാണ്. എനിക്കങ്ങിനെ ഒരു അഭിപ്രായമേ ഇല്ല്ല. നല്ല മനസ്സുള്ള ഒരു കലാകാരിയാണ് ഷെര്‍ളിന്‍. വിശാലമായ ആ മനസ്സ് എത്ര നടിമാര്‍ക്കുണ്ട്. കേരളത്തില്‍ കാവ്യയുണ്ട് എന്ന് പറഞ്ഞിട്ടെന്താ കാണാന്‍ കൊതിച്ചിരിക്കണോര്‍ക്ക് വല്ല കാര്യവും ഉണ്ടോ?  നസ്രിയകൊച്ച് ദാണ്ടെ തന്റെ മേനിയഴകെന്ന പേരില്‍ ഡ്യൂപിനെ വച്ച് ഷൂട്ട് ചെയ്തൂന്നും പറഞ്ഞ് പരാതിയും പരിഭവവുമായി നടക്കുന്നു. കണ്ടതൊക്കെ  നസ്രിയയുറ്റെതാണെന്ന് കരുതി കണ്ട് കാടുകയറി ചിന്തിച്ചവരും രോമാഞ്ചം അടഞ്ഞവരും നിരാശരായി. അല്ല അവരെ പറഞ്ഞിട്ടെന്തിനാ ഷെര്‍ളിനെ പോലെ ആത്മവിശ്വാസത്തോടെ പ്രദര്‍ശിപ്പിക്കാന്‍ ഷേപ്പുള്ള കുണ്ടിയും മുലയും ഉള്ള എത്ര നായികമാര്‍ നമുക്ക് ഉണ്ട്? ശ്വേതാമേനോന്‍ ബോള്‍ഡാണ് ബോള്‍ഡാണ് എന്നൊക്കെ വിളിച്ച് കൂവണ കേള്‍ക്കാം എന്തോന്ന് ബോള്‍ഡ് പ്രസവം കാണിക്കുന്ന് പറഞ്ഞ് ബ്ലസ്സിച്ചായന്‍ ബഹളം ഉണ്ടാക്കീന്നല്ലാതെ പ്രസവം പോയിട്ട് പ്രസവിച്ച കൊച്ചിനു പാലു കൊടുക്കാണതിനു ബൌസിന്റെ ഹുക്ക് പോലും മാറ്റാന്‍ തയ്യാറായില്ല. കാണാന്‍ പോയവന്മാരുടെ തലയില്‍ കളിമണ്ണ് ആണെന്ന് അല്ലാണ്ടെ എന്തോ പറയാനാ.

മുമ്പ് ഇമ്മടെ അഭിലാഷേടത്തിയാണ് എന്തേലും ഒക്കെ കാട്ടീട്ടുള്ളത്. കാട്ടില്‍  കാണിച്ചോണ്ട് തുള്ളിച്ചാടി ഓടിയത് നമ്മളൊക്കെ പ്രയപൂര്‍ത്തിയാകും മുമ്പായിരുന്നു. കാട്ടിയതൊക്കെ കയ്യോടെ ക്ലിയരാറി എടുക്കാന്‍ അക്കാലത്ത് ഡിജിറ്റല്‍ ക്യാ‍മറയും ഉണ്ടായിരുന്നില്ല. ഷക്കീലയും,രേഷ്മയും, സജിനിയും, മറിയയും മലയാള സിനിമയില്‍ കിടന്ന് മറിഞ്ഞ കാലത്ത് പോലും ഇമ്മാതിരി ഐറ്റംസ് കാട്ടീട്ടില്ല. കുറച്ച് നാള്‍ മുമ്പ് കൊച്ചിയില്‍ കിടന്ന് കളിച്ചതിന്റെ പേരില്‍ കോടതി കേറേണ്ടിവന്നു രേഷ്മ കൊച്ചിന്.

കാമസൂത്രാന്നും പറഞ്ഞ് മീരാനായര്‍ മുമ്പിറക്കിയ പോലത്തെ പടമൊന്നുമല്ല ഷെര്‍ളിന്‍ നായികയായി അഭിനയിച്ച് ക്യാമറ കുളിരും ചൂടും കുറയ്ക്കാതെ ഒപ്പിയെടുത്തിട്ടുണ്ടെന്നാണ്  വരാന്‍ പോകുന്നത്.   കാമസൂത്രയില്‍ സൂത്രങ്ങള്‍ക്കൊപ്പം സുന്ദരമായ ശരീരം യാതൊരു പിശുക്കും ഇല്ലാതെ കാട്ടി കാണികളെ കോരിത്തരിപ്പിക്കും എന്നതില്‍ സംശയമില്ല. സെന്‍സര്‍ ബോര്‍ഡുകാരും സദാചാരക്കമ്മറ്റിക്കാരും കൂടെ ചേര്‍ന്ന് ആ സുന്ദരമായ ശരീരത്തിന്റെ പ്രദര്‍ശനം തടയാതിരുന്നാല്‍ മതി. ഇന്നലെ തുണിയില്ലാതെ കുതിരേമ്മെ കേറി, ഇന്നിപ്പോള്‍   ഷെര്‍ളിന്‍ ഇനി എന്തുമ്മ ക്കേറും എന്നാണ് റൌണ്ടില്‍ ഓട്ടോര്‍ഷയില്‍ ചാരി നിന്ന് ജോസേട്ടന്‍ ചോദിച്ചത്.

അടുത്ത ജന്മം ഷെര്‍ളിന്‍ കയറുന്ന കുതിരയാകണേ എന്നാണ് ഇന്നാള് ജോസേട്ടന്‍ പ്രാര്‍ഥിച്ചത്.  കുതിരയായില്ലേലും അവള്‍ കയറുന്ന ഒരു തൂണെങ്കിലും ആയാല്‍ മതിയായിരുന്നൂന്നാണ് ഇപ്പോല്‍ പ്രാര്‍ഥിക്കുന്നത്. നാളെ ഇനി വല്ല കുപ്പത്തൊട്ടിയുടെ പുറത്തും ഷെര്‍ളിനു കേറാന്‍ തോന്നാതിരിക്കട്ടെ എന്നേ പ്രാര്‍ഥിക്കാനാകൂ.

Monday, March 19, 2012

മദ്യപര്‍ക്ക് മാണിയുടെ ഇരുട്ടടി

അരിക്കു വിലകൂടിയാലും അരക്കുപ്പി റമ്മിനു വിലകൂടരുതേ എന്നാണ് ബഡ്ജറ്റിന്റെ നേരത്ത് കേരളത്തിലെ കുടിയന്മാരുടെ പ്രാര്‍ഥന പറഞ്ഞിട്ടെന്താ റെയില്‍‌വെ ബഡ്ജറ്റില്‍ മലബാറിന്റെ പ്രതീക്ഷ പോലെ എല്ലാം അസ്ഥാനത്തായി. ലക്ഷോപലക്ഷം കുടിയന്മാരുടെ പ്രാര്‍ഥനകളെ നിരാകരിച്ചും പ്രത്യാശയെ പാടെ തല്ലിക്കെടുത്തിയുമായി മാണിച്ചായന്റെ ബഡ്ജറ്റ്. ഉള്ളതു പറഞ്ഞാല്‍ കേരളത്തില്‍ മദ്യപാനികള്‍ക്കും പുകവലിക്കാര്‍ക്കും ഇരുട്ടടി നല്‍കുന്നതാണ് പാലായിലെ മാണിക്യമായ കെ.എം.മാണി അവതരിപ്പിച്ച ബഡ്ജറ്റ്. ധാന്യങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുറച്ചുവെന്നാണ് മാണിസാര്‍ മന്ദസ്മിതം തൂവിക്കൊണ്ട് മലയാളിയോട് പറയുന്നത്. അരികഴിഞ്ഞാല്‍ പിന്നെ മലയാളിയുടെ നിത്യോപയോഗസാധനമായി മാറിയ മദ്യത്തെ കുറിച്ച് മാണിസാറിനു അറിവില്ലാത്തതാണോ അതോ മതിപ്പില്ലാത്തതാണോ എന്നറിയില്ല. മദ്യപാനം മാന്യമാണെന്ന് മലയാളി തത്വത്തില്‍ അംഗീകരിച്ച കാര്യമാണ്. മക്കള്‍ക്കും മരുമക്കള്‍ക്കും ഭാര്യക്കും എന്തിനു കൊച്ചുമക്കള്‍ക്കും ഒപ്പമിരുന്ന് ബോധം കെടുവോളം മദ്യപിക്കുന്നവര്‍. ഇതൊക്കെ അറിഞ്ഞിട്ടും മാണിസാര്‍ മദ്യത്തിന്റെ നികുതി കൂട്ടി. പെട്രോള്‍ വിലകൂടിയാല്‍ പാര്‍ട്ടിക്കാര്‍ പാതിരാത്രിക്കും പന്തം കൊളുത്തി നടത്തി പ്രതിഷേധിക്കും. ഈ പ്രതിഷേധപ്രകടനത്തിനും ഊര്‍ജ്ജം പകരുന്നത് മദ്യമാണെന്നത് മറ്റൊരു രഹസ്യം. അസംഘ്യം വരുന്നവരാണെങ്കിലും അസംഘടിതരായതുകൊണ്ട് മദ്യപരുടെ ഇടയില്‍ നിന്നും സര്‍ക്കാരിനു നേരെ പ്രതിഷേധമുണ്ടാകുമെന്ന പേടിക്കേണ്ടതില്ല എന്ന ധൈര്യമായിരിക്കാം മാണിസാറിനെ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ത്തത്. കൌമാരപ്രായക്കാര്‍ മുതല്‍ വാര്‍ദ്ധ്യക്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന ചൂരും ചുണയുമുള്ള എന്തിനും പോന്നവര്‍ കുടിയന്മാരുടെ കൂട്ടത്തില്‍ ഉണ്ട്. കേരളത്തിന്റെ ദേശീയോത്സവമായി മാറിയ ഹര്‍ത്താല്‍ ഏറ്റവും ഭംഗിയായി കൊണ്ടാടുന്നവരാണ് മദ്യപാനികള്‍. കൊടിച്ചിപ്പട്ടി രാഷ്ട്രീയക്കാരന്‍ തല്ലുകൊണ്ടു ചത്താല്‍ പോലും ഹര്‍ത്താ‍ല്‍ ആഷോഷിക്കുന്ന നാട്ടില്‍


ജീവിക്കുന്നവരായിട്ടു കൂടി തങ്ങള്‍ക്ക് നേരെ ഉള്ള ഈ കടും കൃത്യത്തിനെതിരെ ഒരു ഹര്‍ത്താലിനോ പ്രകടനത്തിനോ ഇവന്മാര്‍ക്ക് ചങ്കൂറ്റമില്ലെന്നതിന്റെ കാരണമാണ് പിടികിട്ടാത്തത്. സൈബര്‍ തെരുവുകളില്‍ നിന്നും ഉയരുന്ന പ്രതിഷേധ സ്വരങ്ങളല്ലാതെ കേരളത്തിലെ തെരുവുകളില്‍ ഒരു പ്രതിഷേധവുമില്ല.


ഉള്ളത് ഈക്വലായി പങ്കിട്ടും ഇഷ്ടമില്ലാത്തവനെ നിര്‍ബന്ധിച്ച് കുടിപ്പിച്ചുമൊക്കെ പ്രത്യക്ഷത്തില്‍ വര്‍ഗ്ഗബോധമുള്ളവരാണെന്ന് തോന്നിപ്പിക്കുമെങ്കിലും യദാര്‍ഥത്തില്‍ ഒട്ടും വര്‍ഗ്ഗബോധമില്ലാത്തവരാണ് മദ്യപര്‍. ഒറ്റ ഉദാഹരണം മതി മദ്യപരുടെ ഈ സ്വഭാവം തിരിച്ചറിയുവാന്‍. ബീവറേജിനു മുമ്പില്‍ ഒരു കുടുമ്പിനിയായ സ്ത്രീവന്ന് മദ്യം വാങ്ങുവാന്‍ ക്യൂനിന്നത് ഒരു ചരിത്രപരമായ മുന്നേറ്റമായി വേണം കരുതുവാന്‍. പറഞ്ഞിട്ടെന്താ ഒരു സംഘം സദാചാ‍ര പോലീസുകാര്‍ വന്ന് ആ മങ്കയെ തല്ലുന്നതും തെറിവിളിക്കുന്നതും നോക്കി നിന്നു വര്‍ഗ്ഗബോധമില്ലാത്ത മദ്യപാനികള്‍. സ്ത്രീ എന്ന സ്വത്വത്തെ മാറ്റി ഒരു ബീവറേജില്‍ മദ്യംവാങ്ങുവാന്‍ ക്യൂ നില്‍ക്കുന്ന ഒരു ആളോട് കാണിക്കേണ്ട സാമാന്യ മര്യാദ പോലും അന്നവൈടെ ക്യൂനിന്ന മദ്യപര്‍ കാണിച്ചില്ല. കൂട്ടത്തില്‍ ചില വര്‍ഗ്ഗബോധമില്ലാത്ത മദ്യപന്മാര്‍ ആ മങ്കയെ തല്ലുവാനും തെറിവിളിക്കുവാനും അത് മൊബൈലില്‍ പകര്‍ത്തുവാനും കൂട്ടുനിന്നു. യദാര്‍ഥത്തില്‍ ഈ രംഗത്തേക്ക് സ്ത്രീകളുടെ കടന്നു വരവിനെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ എന്ന് ചിന്തിക്കുവാനുള്ള ബുദ്ധിപോലും അവര്‍ക്കില്ലാതെ പോയി. വെറുതെയല്ല മാണിസാറിനെ പോലെ ഉള്ള മണ്ടക്കകത്ത് ആളുതാമസമുള്ളവര്‍ മദ്യത്തിനു വിലകൂട്ടുന്നത്.






സര്‍വ്വലോക മദ്യപരേ സംഘടിക്കുക!!

Friday, September 16, 2011

പടം പൊട്ടി പയ്യന്‍ പഠിക്കാന്‍ പോകുന്നൂത്രെ!!



അവസാനം ദാ അതും പൊട്ടി. തൃശ്ശൂര്‍ പൂരത്തിനു സാമ്പിള്‍ തയ്യാറാക്കണോരു അവനാന്റെ പണി മിണ്ടതിരുന്നു ചെയ്യും എന്നിട്ട് അതൊക്കെ നാട്ടുകാര്‍ക്ക് മുമ്പില്‍ അന്തസ്സായി അങ്ട് പൊട്ടിക്കും. ഈ ചുള്ളന്‍ പടം വരണേനു മുമ്പേ പടത്തിനെ പറ്റി എട്ടും പതിനെട്ടും നിലയില്‍ അന്യായ അലക്ക് അലക്കും. ഒടുക്കം പടം തീയേറ്ററില്‍ വരുമ്പോളോ ഇരുപത്തെട്ട് നിലയില്‍ പൊട്ടുകയും ചെയ്യും. പടം പൊട്ടുന്നത് പതിവായതോടെ പയ്യന്റെ നക്ഷത്ര പദവിയില്‍ തിളക്കം കുറഞ്ഞിട്ടുണ്ട്. ഇനി ജന്മ നക്ഷത്രത്തിന്റെ കുഴപ്പമാണോ അതോ വായിലെ നാവിന്റെ കുഴപ്പമാണോ എന്താണെന്ന് ആസ്ഥാന ജ്യോതിഷികളും അമ്മയുടെ അടുപ്പക്കാരും ഒക്കെ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ മര്യാദക്ക് ഇംഗ്ലീഷ് പറയാന്‍ അറിയുന്ന പയ്യനെ ഈ മലയാളത്തില്‍ ഇങ്ങനെ കെട്ടിപ്പൂട്ടി വക്കാതെ വല്ല ഹോളീ വുഡ്ഡിലേക്കും കയറ്റി വിടേണ്ട സമയം അധിക്രമിച്ചിരിക്കുനു. 

പയ്യന്റെ പടങ്ങള്‍ പലതും പൊട്ടുന്നുണ്ടെങ്കിലും പണം പ്രോഡ്യൂസറുടെ ആയതിനാലോ എന്തോ പയ്യന്റെ അഹങ്കാരത്തിനു അശ്ശേഷം കുറവില്ല. പയ്യന്റെ പടത്തിനേക്കാള്‍ പ്രേക്ഷകര്‍ക്കു പ്രിയം “രാജപ്പന്റെ“ കോമഡി തിരുകിയ ചെറിയ മൂവിക്കാണ്.ഇംഗ്ലീഷ് പറയാന്‍ അറിയണ പയ്യന്‍ ദാണ്ടെ തല്‍ക്കാലം പ്ഠിക്കാന്‍ പോകാത്രെ. സ്വാശ്രയ കോളേജിലോ അതോ സര്‍ക്കാര്‍ കോളേജിലോ എന്ന് സഖാക്കള്‍ നോക്കേണ്ട. വല്യ നേതാവിന്റെ മോന്റെ പോലെ ഇന്ത്യക്ക് വെളിയിലോട്ടാണത്തെ പയ്യന്‍ പോണത്. എന്ത് പഠിക്കണം എങ്ങിനെ പഠിക്കണം എന്നൊക്കെ പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഒരാള്‍ കൂടെയുള്ളതുകൊണ്ട് പയ്യനു പ്രശ്നമില്ല. പണ്ട് പഠിക്കാന്‍ പോയോടത്തുനിന്നും പാതിവഴിയില്‍ നിര്‍ത്തിപ്പോന്നിട്ടാണ് പടത്തില്‍ കയറിയത്. എന്തായാലും പയ്യന്റെ സമയഗുണം കോണ്ട് പയ്യെ പയ്യെ അങ്ങ് പിടിച്ചു കയറി. പറഞ്ഞിട്ടെന്താ ഒടുക്കം പലതും പറഞ്ഞ് പ്രേക്ഷ്നെ വെറുപ്പിച്ച് കളഞ്ഞു. എന്തായാലും പയ്യന്‍ പോയി നാലക്ഷരം പഠിച്ചില്ലേലും പബ്ലിക്കിനോട് പത്തു വര്‍ത്താ‍നം പറയാനെങ്കിലും പഠിക്കട്ടെ. 

വായ്‌നാറ്റമൊഴിവാക്കാന്‍ വല്ല കോള്‍ഗേറ്റോ കോറെക്സോ വാങ്ങി വാ വൃത്തിയാക്കാം, എന്നാല്‍   വാ തുറന്ന് പറയുന്നത് വയ്യാവേലിയാകുന്ന കാലത്ത് വല്ല ഗുളികനും വായ്ക്കകത്തിരിക്കുന്നുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ മിക്കവാറും ഈ നെലക്ക് പോയാല്‍ ഇനി “പുറത്തേക്കുള്ള വഴി” ആകും അടുത്ത പടം. 

Sunday, July 24, 2011

പീഠനവാര്‍ത്തകള്‍

പീഠനവാര്‍ത്തകള്‍ അനുദിനം ജനപ്രിയമായിരിക്കുകയാണ്. ഈ നെലക്ക് പോയാല്‍ ഭാവിയില്‍ പീഠനത്തിനു പ്രത്യേകം ന്യൂസുകള്‍ ഉണ്ടായേക്കാം. ഇത് തികച്ചും ഭാവനയാണ്. 
നമസ്കാരം മഞ്ഞാവിഷന്‍ പെണ്‍‌വാണിഭ വാര്‍ത്തകളിലേക്ക് സ്വാഗതം. വാര്‍ത്തകള്‍ വായിക്കുന്നത് പീഠനനാന്ദന്‍

പീസു നടിയുടെ വെളിപ്പെടുത്തല്‍ പ്രമുഖര്‍ കുടുങ്ങിയേക്കും

മൊച്ചിയില്‍ കഴിഞ്ഞ ആഴ്ച  അനാശാസ്യത്തിനു പിടിയിലായ പീസുനടി തന്റെയൊപ്പം കിടക്ക പങ്കിട്ടവരുടെ ലിസ്റ്റ് പുറത്ത് വിട്ടു. അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പേരുമായാണ് നടി കിടക്ക പങ്കിട്ടതെന്ന് പറയുന്നു. നടിക്കൊപ്പം പങ്കിട്ടവരുടെ കൂട്ടത്തില്‍ പ്രമുഖരും ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു. ഒരു രാത്രിക്ക് ഒന്നര ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണത്രെ നടി ഈടാക്കിക്കൊണ്ടിരുന്നത്. ഇടക്ക് തണ്ടെല്‍ വേദനയെ തുടര്‍ന്ന് ഒരു സ്വകാര്യ ആയുര്‍ വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്കെത്തിയ നടിയെ ഒരു പ്രമുഖ വിടന്‍ പീഠിപ്പിക്കുവാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. 

“തനിക്ക് പ്രായം എഴുപത് കഴിഞ്ഞതാണെന്നും അതിനാല്‍ കേസില്‍ ഉള്‍പ്പെടുത്തരുതെന്നും“ നടിയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രമുഖ നേതാവ്   പെണ്ണ്‌ പരമുപിള്ള (p.pramupilla)  പറഞ്ഞു. 

തന്റെ  അറസ്റ്റിനു പിന്നെ പ്രൊഫഷണല്‍ രംഗത്തെ കിടമത്സരമാണെന്നും താന്‍ നിരപരാധിയാണെന്നും മഞ്ഞരമ ചാനലിനോട് പീസുനടി വ്യക്തമാക്കി. തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട കുണ്ടറ സുനന്ദ, നടത്തറ ശാന്ത തുടങ്ങിയവരാണ് ഗൂഡാലോചന നടത്തിയതെന്നും ഇവരൊക്കെ പ്രുലരുമായും  കിടപ്പറ പങ്കിടുന്നുണ്ടെന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ ഉടനെ പുറത്തുവിടുമെന്നും പീസ്‌നടി ഭീഷണിപ്പെടുത്തി.

കോമ മഗലം പെണ്‍കുട്ടിയ പീഠിപ്പിച്ച കേസില്‍ മുത്തശ്ശനും വല്യപ്പനും പിടിയില്‍
വല്യപ്പനും മുത്തശ്ശനും പീഠിപ്പിച്ചതായി  പ്ലസ്റ്റു വിദ്യാര്‍ഥിനിയും +2 മാസം ഗര്‍ഭിണിയുമായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ കോഴിവുഡ്ഡിലെ ചില പ്രമുഖരും ഉണ്ടെന്ന് പാഷാണം ചാനലിന് വിവരം ലഭിച്ചു. പ്രേക്ഷകര്‍ക്ക് സ്ഥിരം ശല്യമായ ഒരു കോഴിവുഡ്ഡ് നടന്‍ പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ബിറ്റ്റ്റൂബില്‍ പ്രചരിച്ചിരുന്നു. ചാന്‍സ് തരാം ചാന്‍സ് തരാം എന്ന് പറഞ്ഞത് പീഠനത്തിനു വിധേയയായിക്കി എന്നാണ് പെണ്‍കുട്ടിയുടെ വാദം. എന്നാല്‍  പീഠനത്തിനു ചാന്‍സ് തരാം എന്നായിരുന്നു അത് സിനിമയില്‍ ചാന്‍സ് തരാമെന്ന് തെറ്റിദ്ധരിച്ചത് തന്റെ കുഴപ്പം അല്ലെന്നാനായിരുന്നു സംഭവത്തെ കുറിച്ച് കോഴിവുഡ്ഡ് നടന്റെ പ്രതികരണം.

സ്വവര്‍ഗ്ഗാനുരാഗി ചമഞ്ഞ് പീഠിപ്പിച്ചു
സ്വവര്‍ഗ്ഗാനുരാഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ പീഠിപ്പിച്ചു. തലതിരുഞ്ഞൂര്‍ സ്വദേശിയായ 45 കാരിയാണ് പീഠനത്തിനിരയായത്. യാദൃശ്ചികമായി സ്വവര്‍ഗ്ഗാനുരാഗികളുടെ ഒരു സോഷ്യല്‍ സെറ്റപ്പില്‍ നിന്നും പരിചയപ്പെട്ട “സ്ത്രീ” യുവതിയുമായി സൌഹൃദം കൂടുകയായിരുന്നു. സ്ത്രീകളെ പോലെ ആകര്‍ഷകമായി വസ്ത്രം ധരിച്ച് മാന്യമായി പെരുമാറിയ “സ്ത്രീയു”മായി യുവതി പെട്ടെന്ന് അടുപ്പത്തിലായി. തുടര്‍ന്ന്  സ്വകാര്യമായി കാണണം എന്ന് പറഞ്ഞപ്പോള്‍ യുവതി “സ്ത്രീയെ” തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടുതല്‍ അടുത്തിടപഴകിയപ്പോളാണ് ഇയാള്‍ ആണാ‍ണെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് ബഹളം വച്ചപ്പോള്‍ ഇയാള്‍ തന്നെ ബലമായി പീഠിപ്പിക്കുകയായിരുന്നു എന്നും നാപത്തഞ്ചുകാരിയായ യുവതി മഞ്ഞാവിഷനോട് പറഞ്ഞു. 90 കാരനായ ഇയാള്‍ മൂന്ന് വട്ടം വിവാഹിതനും പതിനഞ്ച് പിള്ളാരുടെ പിതാവുമാണെന്ന്  പിന്നീട് തിരിച്ചറിഞ്ഞു. 

Tuesday, July 19, 2011

കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കുള്ള ദൂരം

കുണ്ടലിനിയും കുണ്ടിയും തമ്മിലുള്ള ദൂരം വലുതാണെന്ന് വിവരമുള്ള പലരും പറയാറുണ്ട്. എന്നാല്‍ കള്ളസ്വാമികളെ സംബന്ധിച്ച് കുണ്ടലിനിയില്‍ നിന്നും കുണ്ടിയിലേക്കോ, യോഗാസനത്തില്‍ നിന്നും യോനി-ആസനാദികളിലേക്കോ ഉള്ള ദൂരം എന്ന പറയുന്നത് ആശുപത്രിയും മോര്‍ച്ചറിയും പോലെ  കയ്യെത്തും ദൂരത്തുള്ള സംഗതിയാണ്. കാഷായം ധരിച്ചിരിക്കുന്നവന്റെ മുമ്പില്‍ കാശും കാണിക്കയും കൊണ്ട് കാലുതൊട്ട് വന്ദിച്ചാല്‍ കൊര്‍ച്ചീസംകൊണ്ട് ഉണര്‍ത്താവുന്ന സംഗതിയാണെന്നോ, അല്ലെങ്കില്‍ കുണ്ടിയില്‍ ഉണ്ടാകുന്ന ഉണര്‍ച്ചയാണ് കുണ്ടലിനി എന്നോ തെറ്റിദ്ധരിച്ചവരും ധാരാളം ഉണ്ട്. എന്നാലോ കുണ്ടലിനി കുണ്ടലിനി എന്ന് കേട്ടാല്‍ അതിനെ പറ്റി വല്യവായില്‍ പറഞ്ഞോണ്ടിരിക്കും. കാടലയും കടലും പോലെ രണ്ടും രണ്ടാണെന്ന് തിരിച്ചറിയാത്ത ക്നാപ്പന്മാരും ക്ലാപ്പികളും കുറേ  ഉണ്ടെനാണ് സത്യം. നമ്മുടെ നിത്യാനന്ദജിയുടെയും പ്രധാന ശിഷ്യ രഞ്ജിതയുടെയും നേതൃത്വത്തില്‍ നടന്ന കുണ്ടലിനിയുണര്‍ത്തല്‍ കര്‍മ്മത്തിലൂടെ ദാണ്ടെ കഴിഞ്ഞ ദിവസം ഒന്ന് കൂടെ തെളിയിച്ചു. 

രഞ്ജിത എന്ന് കെട്ടപ്പോള്‍ ഉള്ളീല്‍ ഉള്‍ക്കുളിരുണ്ടാകയൊന്നു വേണ്ട കേട്ടോ. രണ്‍ജിതയും സ്വാമികളും തമ്മില്‍  ഗുരുവും ശിഷ്യൌം തമ്മിലുള്ള ബന്ധമാണെന്നാണ് വാക്കേറിന്റെ വിശ്വാസം. എന്നാല്‍ അതിലപ്പുറം ചില ബന്ധമുണ്ടെന്നും അത് അവിഹിതമാണെന്നും ചില കുബുദ്ധികള്‍ പറഞ്ഞുണ്ടക്കുകയുണ്ടായി, വിവാദമുണ്ടാക്കി. ഒരു സ്വാമിയും ശിഷ്യയും ഭോഗവിദ്യ പ്രാക്ടീസ് നടത്തുന്നതിന്റെ സി.ഡി.പുറത്ത് വിട്ടു. എന്നാല്‍ സ്വാമികളുമായി കിടക്കയില്‍ കണ്ടത് രഞ്ജിതയാണെന്നോ അല്ലെന്നോ വിവാദം ഉണ്ട്. എന്തായാലും  സിനിമ സ്ക്രീനില്‍ കണ്ടനാള്‍ മുതല്‍ രഞ്ഞ്ജിതക്ക് കുണ്ടിയുണ്ടെന്നാണ് വാക്കേറിനു തോന്നിയിട്ടുള്ളത്. കാണികള്‍ക്ക് കണ്ണുനിറയെ കണാന്‍ വേണ്ടി കാണിച്ചിടത്തോളം കൊള്ളാം. എന്തായാലും കുണ്ടിയുള്ളവളുമായി കുപ്പിയിലുള്ളത് കുടിക്കുന്നതിന്റേയും കുഴലൂത്തിന്റേയും കുത്തിമറിയുന്നതിന്റേയും ടേപ്പ് പുറത്ത് വന്നതോടെ സകല ഇമേജും കുഴിയില്‍പോയ ഒരു സ്വാമിയുടെ ദുഖം അത് പോയവര്‍ക്കേ അറിയൂ. ലോകത്തൊരുപാട് സ്ഥലങ്ങളില്‍ ഉള്ള ശിഷ്യരും അവരേക്കാള്‍ വിലമതിപ്പുള്ള സ്വത്തുക്കളും സ്വന്തം പ്രതിച്ഛായയും ഒക്കെ സി.ഡി സമ്പ്രേഷണം ചെയ്തതോടെ പോയിക്കിട്ടി. പരവതാനിവിരിച്ച് പവിത്രമാക്കിയിരുന്ന പ്രശസ്തിയും പത്രാസും പത്രക്കാര്‍ പലതും പറഞ്ഞും പ്രസിദ്ധീകരിച്ചും സ്വാമിയുടെ മാനഭിമാനത്തെ കുപ്രസിധിയുടെ ഊടുവഴിയിലൂടെയും ഓടയിലൂടെയും വഴിതിരിച്ചു വിട്ടു. 

എന്തു വിലകൊടുത്തും ഇല്ലാണ്ടാ‍യ ഇമേജ് തിരിച്ചെടുക്കണമെന്ന ദൃഢപ്രതിഞ്ജയിലായിരുന്നു സ്വാമികള്‍ സ്വാമികള്‍. അതിനു മണ്ണെണ്ണയൊഴിച്ച് വട്ടത്തില്‍ തീകൂട്ടി മണ്ണെണ്ണാഗ്നിമധ്യത്തില്‍ നില്‍ക്കുന്നത് പോലെ പല വിധ വേഷംകെട്ടും നടത്തി. വേഷം കെട്ട് ഓണ്‍ ദ സ്പോട്ടില്‍ നാലു നിലയില്‍ പൊട്ടി. ഒടുക്കം സ്വാമികള്‍ യോഗയിലെയോ ആധ്യാത്മികതയിലേയോ ഒടുക്കത്തെ വജ്രായുധമായ കുണ്ടലിനിയുമായി കളത്തിലിറങ്ങി. കളത്തില്‍ ഇറങ്ങുമ്പോള്‍ കൊള്ളാവുന്നവരെ കൂട്ടത്തില്‍ ചേര്‍ക്കേണ്ട. അതോണ്ട് നല്ല കുണ്ടിയുള്ള (സിനിമയില്‍ കണ്ടതാണ് വച്ചുകെട്ടാണോന്ന് അറിയില്ല) നടി രഞ്ജിതയേയും കൂട്ടി. കൊള്ളാം ഇവരെ കൂടാതെശിഷ്യരുടെ കൂട്ടത്തില്‍ കുണ്ടിയുള്ളവരും ഇല്ലാത്തവരുമായ കുണ്ടിണികളും കുണ്ടന്മാര്‍(?കുണ്ടിയുള്ളവന്മാര്‍ എന്ന അര്‍ഥത്തിലാണ് പറഞ്ഞത്.)- തെറ്റിദ്ധരിക്കരുത് കോഴിക്കോട്-മലപ്പുറം പ്രദേശത്തെ അര്‍ഥമല്ല ഉദ്ദേശിച്ചത്- ഒക്കെ ഒരു പൊതുവേദിയില്‍ കൂടുന്നു. കുറേ മാധ്യമപ്രവര്‍ത്തകരും മദാമ്മമാരും കുണ്ടലിനി ഉണരുന്നത് കാണാന്‍ കയ്യില്‍ ക്യാമറയുമായി വരുന്നു.

വന്നവര്‍ക്ക് മുമ്പില്‍ കുണ്ടലിനി ഉണര്‍ത്താനുള്ള “വിസില്‍” വിളിയുയര്‍ന്നില്ലെങ്കിലും സംഗീതം ഉയരുന്നു. ഒച്ചയും ബഹളവും കാരണമാണോ അതോക്യാമറ കണ്ട് നാണിച്ചാണോ എന്തോ കുണ്ടലിനി ഉണര്‍ന്നില്ല. എന്നാല്‍ ഉണര്‍ത്തീട്ട് തന്നെ കാര്യം എന്ന് പറഞ്ഞ് ചിലര്‍ ഇരുന്ന ഇരുപ്പില്‍ നിന്നും ഉയര്‍ന്നു ചാടി.  എന്ന് കരു നിരന്നിരുന്നവര്‍ക്കിടയില്‍ ചിലര്‍ ഉയര്‍ന്നു ചാടി നോക്കി. ചിലര്‍ ബാധയേറ്റപോലെ തുള്ളിക്കള്ളിക്കുന്നു, കുട്ട്യോള്‍ കൊറ്റം കുത്തി കളിക്കണ പോലെ ചിലരുടെ പെര്‍ഫോമെന്‍സ്. നേരുപറയാലോ സംഗതിയുടെ യൂറ്റൂബ് കണ്ടപ്പോള്‍ ഇവര്‍ ഏതാണ്ട് ഇംഗ്ലീഷ് ബ്ലൂഫിലിമില്‍ അഭിനയിക്കുന്ന പ്രൊഫഷണല്‍  പെണ്ണുങ്ങള്‍ പോലും ഇരുന്ന ഇരിപ്പില്‍ ഇമ്മാതിരി പെര്‍ഫോമന്‍സ് കാണിക്കുമോന്ന് സംശയമാണ്.

ഇതെല്ലാം കണ്ട് സ്വാമിതിരുവടികള്‍ പുഞ്ചിരിച്ചോണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരെ വിഡ്ഡികളാക്കുമ്പോള്‍ ഉള്ള ഒരു ഊഊഊഊ ചിരീയില്ലേ അതെന്നെ. എന്താ ചെയ്യാ വകതിരിവില്ലാത്തവര്‍ക്കും വട്ടുപിടിച്ചവര്‍ക്കും വല്ലതും കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ഇമ്മടെ നാട്ടില്‍ ഒരു ചൊല്ലില്ലെ ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ എന്ന് അതെന്നെ. എന്തായാലും ഇനി കുണ്ടലിനി പെര്‍ഫോമെന്‍സിനു ശേഷം ശിഷ്യകളുമായി കര്‍ട്ടനു പിന്നില്‍ രഹസ്യമായി “കുണ്ടലിനി” ഉണര്‍ന്നോ ഉണര്‍ത്തിയോ എന്നൊക്കെ സി.ഡി.വല്ലതും വന്നാല്‍ കാണാം.!! 

കമ്യൂണിസ്റ്റാരനായാലും കാമുകന്‍ കാമുകന്‍ തന്നെ!!



കമ്യൂണിസ്റ്റാരനായാലും കമ്യൂണിസ്റ്റ് രാജ്യക്കാരനായാലും കാമുകന്‍ കാമുകന്‍ തന്നെ എന്ന് ദാണ്ടെ ഒന്നുകൂടെ ഉറപ്പിച്ചിരിക്കുന്നു. കണ്ടവന്റെ മുമ്പിലും ക്യാമറക്കു മുമ്പിലും മറക്കേണ്ടത് മറയില്ലാതെ കാണിച്ചാല്‍ ആരെങ്കിലും വെറുതെയിരിക്കുമോ? ക്യാമറയ്ക്കു മുമ്പില്‍ കാമുകി ബിക്കിനിയിട്ട് നില്‍ക്കണത് കണ്ട കാമുകന്‍ സഹിച്ചില്ല. ചുള്ളമണി ചൂടായി ചാടി വീണു. കാമുകിയുടെ മാറിടം മറച്ചിരിരുന്ന മറ്റേ തുണിയങ്ങ് മാറ്റി. ഏതായാലും ഇത്രയായില്ലേ എന്നാ പിന്നെ ബാക്കി കൂടെ കാണട്ടേടീന്ന് പറഞ്ഞ് ആക്രോശിച്ചു. സംഭവം നടന്നത് ഇമ്മടെ കേരളത്തില്‍ അല്ല കേട്ടോ, സംഗതി ചൈനയിലാണ്. 

ഐലന്റ് റസ്ക്യൂ ടീം എന്ന ഒരു പരിപാടി ചിത്രീകരിച്ചോണ്ടിരിക്കുന്നു. ഇമ്മടെ ബേവാച്ച് ക്യാറ്റഗറിയില്‍ പെട്ട സംഗതി. പൊതുസ്ഥലം പോരാത്തതിനു കഥാ നായികയ്ക്കൊപ്പം സമാന മനസ്കരായി ബിക്കിനിക്കാരികള്‍ കുറേ ഉണ്ട്. ക്യാമറക്കാരും ക്രൂവും കാണികളും കുറച്ചുണ്ട്. ഇതിനിടയിലാണ് നായകന്റെ രംഗപ്രവേശവും പെട്ടെന്നുള്ള പ്രതിഷേധവും അരങ്ങേറിയത്. അല്പ നേരത്തേക്ക് അനാവൃതമായ ചൈനീസ് മാറിടത്തെ മനോഹരമായി ക്യാമറ പകര്‍ത്തി. ഭരതന്‍ ടച്ചുണ്ടോ അതോ രാജീവ് കുമാര്‍ ടെക്നോളജിയാണോന്നൊക്കെ വിലയിരുത്തപ്പെടാന്‍ പോണേ ഉള്ളൂ. എന്തായാലും സംഗതി നെറ്റില്‍ ചൂടോടെ ചലിച്ചോണ്ടിരിക്കുന്നു. പയ്യനെ പോലീസ് പൊക്കി. പയ്യന്റെ വിഷമം പോലീസിനറിയില്ലല്ലോ.

ചില അലവലാതികള്‍ കാമുകിയും കാമുകനും ഷോക്കാരും ചേര്‍ന്ന് പബ്ലിസിറ്റി സ്റ്റണ്ടായി കാണ്ടേക്കാം. (ഗുണമില്ലാത്ത പാട്ടാരനെ പൊക്കി കൊണ്ട് നടന്ന് പണമുണ്ടാക്കണ, പൊറത്താക്കുമ്പോള്‍ “കാണികള്‍” അലമ്പുണ്ടാക്കുന്ന ചീനല്‍ പരിപാടികള്‍ കണ്ടവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ)  ചൈനയിലെ കാര്യത്തില്‍ ചിലപ്പൊള്‍ കാമുകനെ കുറ്റം പറയുവാനും ആളുകൂടിയേക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ വാക്കേറു കാമുകനോപ്പമാണ്. കാരണം ഈ ചുള്ളനു കാമുകിയോടുള്ളത് ആത്മാര്‍ഥമായ പ്രേമം ആകണം. കാമുകന്മാര്‍ മൂന്നു വിധം ഉണ്ട്. ഒന്ന് കാമുകിയെ സ്വന്തം കാര്യത്തിനും കാര്യം കഴിഞ്ഞാല്‍ കളയുന്നവര്‍, രണ്ട് കാമുകിയെ വളക്കുന്നതിനിടയില്‍ കയ്യില്‍ പെട്ട് ഒടുക്കം കല്യാണം കഴിക്കേണ്ടി വരുന്ന ഹതഭാഗ്യന്മാര്‍, മൂന്നാം വിഭാഗം എന്ന് പറയുന്നത് കാര്യം കഴിഞ്ഞ് കണ്ടവനു കാഴ്ചവെക്കുന്നവര്‍ . (അതിപ്പോള്‍ കേരളത്തിലാണേല്‍ പുത്യേ ട്രന്റനുസരിച്ച് കാമുകിയെ കാമുകനു മുമ്പെ കുടുമ്പത്തെ കാര്‍ന്നോന്മാര്‍ കളിച്ചിട്ടുണ്ടോന്ന് നോക്കണം.) കാമുകിയെ കാണുവാന്‍ ക്യാമറകണ്ടാല്‍ കണ്ണുമൂക്കുമില്ലാതെ മൂടും മുലയും കാണിക്കന്‍ മടിയില്ലാത്ത കാമുകിമര്‍ക്ക് ഇതൊരു പാഠമാകട്ടെ!!